ചണ്ഡിഗഡ്/ഡെറാഡൂണ്‍: പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ്. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പഞ്ചാബില്‍ 77 ശതമാനവും ഉത്തരാഖണ്ഡില്‍ 65 ശതമാനവുമാണ് പോളിങ്. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു പഞ്ചാബില്‍ വോട്ടെടുപ്പ്. 19,841 പോളിങ് സ്‌റ്റേഷനുകളിലായി 73,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|